രജത് പടിദാറിന് ഫിഫ്റ്റി, രാജസ്ഥാനെതിരെ 201 റൺസ് നേടി ആര്‍സിബി

രാജസ്ഥാനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് // റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. രജത് പടിദാര്‍ 63 റൺസും വിരാട് കോഹ്‍ലി 32 റൺസും നേടിയപ്പോള്‍ ആര്‍സിബി 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഒരു ഘട്ടത്തിൽ 94/6 എന്ന നിലയിൽ ആയിരുന്ന ആര്‍സിബി അവസാന 9 ഓവറിലെ ബാറ്റിംഗ് മികവിന്റെ ബലത്തിലാണ് ഈ സ്കോറിലേക്ക് എത്തിയത്.
ഫിലിപ് സാള്‍ട്ടിനെ ആദ്യ പന്തിൽ ജോഫ്ര പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും ദേവ്ദത്ത് പടിക്കലുംം ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 45 റൺസാണ് നേടിയത്. 14 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെയും ജോഫ്ര തന്നെ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ വിരാട് കോഹ്‍ലിയെയും ക്രുണാൽ പാണ്ഡ്യയെയും രവി ബിഷ്ണോയി പുറത്താക്കി. കോഹ്‍ലി 32 റൺസ് നേടി പുറത്തായി.
62/4 എന്ന നിലയിലേക്ക് വീണ ആര്‍സിബിയ്ക്ക് ജിതേഷിനെയും ടിം ഡേവിനെയും നഷ്ടമാകുമ്പോള്‍ 11 ഓവറിൽ 94/6 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് രജത് പടിദാറിന്റെ ബാറ്റിംഗ് മികവാണ് ടീമിനെ മുന്നോട്ട് നയിച്ചത്. റൊമാരിയോ ഷെപ്പേര്‍ഡിനൊപ്പം 31 റൺസാണ് രജത് നേടിയത്. 22 റൺസാണ് ഷെപ്പേര്‍ഡ് നേടിയത്. 41 റൺസ് വെങ്കിടേഷ് അയ്യരുമായും രജത് പടിദാര്‍ നേടിയപ്പോള്‍ 40 പന്തിൽ 63 റൺസ് നേടിയ പടിദാര്‍ പുറത്തായ ശേഷം 15 പന്തിൽ 29 റൺസുമായി വെങ്കിടേഷ് അയ്യരും 9 റൺസുമായി ഭുവനേശ്വര്‍ കുമാറും 35 റൺസ് കൂട്ടിചേര്‍ത്ത് ആര്‍സിബിയെ 200 കടത്തി.